പന്തില്ലാത്തോരു സായാഹ്നം
ചിന്തിക്കാനന്നാവില്ല..,
ഉച്ചതിരിഞ്ഞാല്‍ ഒത്തോരുമിച്ച്
പാടത്തേക്ക് /പറമ്പിലേക്കൊരു പോക്കാണ്..
ഞങ്ങള്‍ കാലില്‍ പന്തുകള്‍
തട്ടിയുരുട്ടിയ മൈതാനങ്ങള്‍
ഇന്നോ വമ്പന്‍ മണിമാളികകള്‍
ഉള്ളിലിരുന്ന് റണ്ണുകളെണ്ണി,
20ഃട്വാന്റി കാണുമ്പോള്‍
ഓര്‍ക്കുക - ഗോളിനു ഗോളിനു
വക്കാണത്താല്‍,
പന്തുകളിച്ചാബാല്യങ്ങള്‍.